രഹാന്റെ ഫോണിൽ നിന്ന് ഡാനിഷാണ് സിദ്ധാർഥനെ വിളിച്ചു വരുത്തിയത്. എറണാകുളത്ത് നിന്ന് പതിനാറാം തിയതി രാവിലെ കാന്പസിലെത്തിയ സിദ്ദാർഥനെ ഹോസ്റ്റൽ മുറിയിൽ അന്യായ തടങ്കലിൽ വെച്ചു.
Money Fraud Case: ടാസ്ക് പൂർത്തിയാക്കി നേടിയ പണം അക്കൗണ്ടിലേക്ക് അയച്ചെന്ന് കാട്ടി പ്രതികൾ യുവതിക്ക് സന്ദേശം അയച്ചു. എന്നാൽ, ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി യുവതി മനസ്സിലാക്കിയത്.
Wayanad Student Sidarthan's Death: 31 വിദ്യാര്‍ഥികള്‍ക്കാണ് സംഭവത്തിൽ സർവ്വകലാശാല പഠന വിലക്ക് ഏർപ്പെടുത്തിയത്. ഇതിൽ 19 പേര്‍ക്ക് മൂന്ന് വര്‍ഷവും, 12 പേര്‍ക്കു ഒരു വര്‍ഷവുമാണ് വിലക്ക് ഏർപ്പെടുത്തുക
POCSO Case: അറസ്റ്റു ചെയ്ത സതീശനെ കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയുമുണ്ടായി. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒറ്റക്കോലത്തിന് ഭക്ഷണം പാകംചെയ്യാൻ എത്തിയതായിരുന്നു അറസ്റ്റിലായ സതീശൻ
Siddharth Death Case: സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ ആന്റി റാഗിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് 31 വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Rameshwaram Cafe Blast Case: നേരത്തെ തന്നെ 28 നും 30 നും ഇടയിൽ പ്രായമുള്ളയാളാണ് ബാഗ് കഫെയിൽ കൊണ്ടുവച്ചതെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാൾ കഫെയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തുവെങ്കിലും അത് കഴിക്കാതെ ബാഗ് കഫെയിൽ വച്ച് സ്ഥലം വിടുകയായിരുന്നു
Pookode Veterinary College Sidarthan's Death: സംഘടനകൾ തമ്മിലുള്ള തർക്കമല്ലെന്നും രണ്ട് ബാച്ചിലെ കുട്ടുകൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് കാരണം. സർക്കാർ ഇത്തരം പ്രവർത്തനങ്ങൾക്ക് വീട്ടു വീഴ്ച്ച ഇല്ലാത്ത സമീപനം സ്വീകരിക്കും.
Crime News: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിളക്കുപാറ ശാഖയിലെ കാഷ്യർ ആയി ജോലി നോക്കുകയായിരുന്ന സുനിത ജോലി കഴിഞ്ഞ് ഇളയ മകനോടൊപ്പം മാവേലി സ്റ്റോറിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയതിനു പിന്നാലെയായിരുന്നു കൊല്ലപ്പെട്ടത്.
Wayanad Student Death Case: ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രധാന പ്രതിയായ അഖിൻ്റെ അറസ്റ്റും രേഖപ്പെടുത്തിയതോടെ കേസിലെ 18 പ്രതികളിൽ 10 പേരും പോലീസ് പിടിയിലായിരിക്കുകയാണ്. ഇനി 8 പേരെ കൂടി പിടികൂടണം.
കുട്ടിയുടെ മാതാവ് ആശുപത്രിയിൽ പോയ സമയം നോക്കി സ്കൂൾ വിട്ടുവന്ന കുട്ടിയെ ആഹാരം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു
Crime News: സംഭവത്തിൽ താനൂര്‍ ഒട്ടുംപുറം സ്വദേശിനിയായ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി പോലീസിന് മൊഴി നല്‍കിയാതായിട്ടാണ് റിപ്പോർട്ട്
Robbery Case: ബൈക്കിലെത്തിയ യുവാവും യുവതിയും കടത്തിക്കൊണ്ടു പോയത് ഒന്നും രണ്ടുമല്ല മൂന്ന് കാണിക്ക വഞ്ചികളാണ്. പൂട്ടു പൊളിച്ച് പണം എടുത്ത ശേഷം വഞ്ചികൾ ഒരു കിലോമീറ്റർ അപ്പുറമുള്ള റബർ തോട്ടത്തിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ മുങ്ങി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.